ഒരു ക്രിസ്ത്യൻ പുരോഹിതൻ പറയുന്നു’ഏതു ഗവണ്മെന്റായാലും ഞങ്ങളുടെ നിലപാടിതു തന്നെയാണ് ‘.മാർ ക്ലിമ്മീസ് എന്നൊരു പുരോഹിതൻ പറയുന്നു ‘ ഒരു വിമോചനസമരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്ന് ‘.
ക്ലിമ്മീസിനോട് ഞങ്ങൾ കെരള ജനതക്കു ചോദിക്കാനുള്ളത് ഒന്നാണ്, ഇയാളുടെ വിമോചനസമരം വലിയ പ്രശ്നപരിഹാരിയാണെങ്കിൽ എന്തേ ഒറീസയിൽ തന്റെ വർഗ്ഗത്തിൽ പ്പെട്ട ഒരു സ്ത്രീയുടെ ളോഹ പട്ടാപകൽ നടു റോട്ടീലിട്ട് ഉരിഞ്ഞ് നെരങ്ങിയപ്പോൾ അതവിടെ കണ്ടില്ല? മാത്രവുമല്ല, ഈ ക്ലിമ്മീസുമാരെല്ലാം ചേർന്നു അഡ്വാനി തിരുവടികൾ സമക്ഷം കുമ്പസാരവും പ്രത്യേക കൂദാശകളും നിർവഹിക്കേണ്ടിവന്നു ‘മോശമായി’ എന്നൊരു പ്രസ്താവന ഇറക്കാൻ.
വാസ്തവമിതാണ്, ക്ലിമ്മീസ് അവിടെപ്പോയി വിമോചനം എന്നു വല്ലതും ഉച്ചരിച്ചാൽ ക്ലിമ്മീസിന്റെ ളോഹയും അവർ ഊരും എന്നുമാത്രമല്ല ശവശരീരമില്ലാതെ ഇവിടെ അന്ത്യകൂദാശകൾ നിർവ്വഹിക്കപ്പെടുകയും ചെയ്യുമായിരുന്നു. അപ്പോൾ കാര്യമിതാണ്, ഇതു കേരളത്തിലേ പറയാൻ പറ്റൂ. എന്തുകൊണ്ട്? കേരളത്തിലെ രണ്ടു മുന്നണികൾക്കും നേതൃത്വം നൽകുന്നത് മതേതര കക്ഷികളാണ്. കേരള സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള, കഴിഞ്ഞിട്ടുള്ള, രണ്ടൂമുന്നണികളുടേയും നേതൃത്വം മതേതരകക്ഷികളുടെ കയ്യിലാണ്. ഇവരുടെ ദശാബ്ധങ്ങളായുള്ള ഭരണത്തിന്റേയും സ്വാധീനത്തിന്റേയും ഫലമാണ് കേരളത്തിന്റെ മതേതര സാമൂഹ്യ ചട്ടക്കൂട്. ഇവിടെനിന്ന് ഏതു പുരോഹിതനും എന്തും പുലമ്പാം.
എന്നുവച്ചാൽ ക്ലിമ്മീസ് ആർക്കെതിരെയാണോ പുലമ്പുന്നത് അവർ തന്നെയാണ് ക്ലിമ്മീസിനു അതിനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചത്. അതായത് ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മരം വെട്ടിയുടെ ചെയ്തിയും ക്ലിമ്മീസിന്റെ പുലമ്പലും വ്യത്യാസമില്ല.
ഏതു ഗവൺമ്മെന്റുവന്നാലും ഞ്ഞങളുടെ നയം ഇതുതന്നെ എന്നാണിവരുടെ സമീപനം. അതായത്, ഏതു ഗവൺമ്മെന്റായാലും അവരുടെ സ്വാശ്രയകോളേജുകൽ മുതലായ പ്രശ്നങ്ങളിൽ അവരുടെ നിയമങ്ങളാണ് അന്തിമമായിട്ടുള്ളത്. ഒരു ഗവൺമ്മെന്റിനും അക്കാര്യങ്ങളിൾ ഇടപെടാൻ പാടില്ല. അക്കാര്യങ്ങളിൽ അവർതന്നെ ഗവൺമ്മെന്റ്. ഒരു സമാന്തര ഗവൺമ്മെന്റ്. ഇതുതന്നെയാണ് പാക്കീസ്താനിൽ താലിബാന്റെ നിലപാടും. ഒരു സമാന്തര ഗവൺമ്മെന്റ്.
അങ്ങിനെയൊരു സമാന്തര ഗവൺമ്മെന്റ് കേരളത്തിൽ വേണോ വേണ്ടായ്യോ എന്ന് കേരള ജനത ചിന്തിക്കണം. ഇതു ഭാവിയിൽ വലിയ ദേശീയ സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കും. ഇവരെ സംസ്ഥാന ഗവൺമ്മെന്റുകൾക്കോ കേന്ദ്രഗവൺമ്മെന്റിനോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇവരെ നിയന്ത്രിക്കുന്നവർ ഇന്ത്യക്കു വെളിയിലാണ്. ഈ അവസരത്തിൽ മന്ത്രി ബേബി ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. വിമോചന സമരം ഒഴിവാക്കുന്നതാണ് നല്ലെതെന്നുപറയുന്നവർ അവരുടെ അരമനയിലെ വിദേശ കറൻസികളുടെ കൂമ്പാരത്തെയല്ലേ തുറന്നു കാണിക്കുന്നത്?
ക്ലിമ്മീസിനോട് ഞങ്ങൾ കെരള ജനതക്കു ചോദിക്കാനുള്ളത് ഒന്നാണ്, ഇയാളുടെ വിമോചനസമരം വലിയ പ്രശ്നപരിഹാരിയാണെങ്കിൽ എന്തേ ഒറീസയിൽ തന്റെ വർഗ്ഗത്തിൽ പ്പെട്ട ഒരു സ്ത്രീയുടെ ളോഹ പട്ടാപകൽ നടു റോട്ടീലിട്ട് ഉരിഞ്ഞ് നെരങ്ങിയപ്പോൾ അതവിടെ കണ്ടില്ല? മാത്രവുമല്ല, ഈ ക്ലിമ്മീസുമാരെല്ലാം ചേർന്നു അഡ്വാനി തിരുവടികൾ സമക്ഷം കുമ്പസാരവും പ്രത്യേക കൂദാശകളും നിർവഹിക്കേണ്ടിവന്നു ‘മോശമായി’ എന്നൊരു പ്രസ്താവന ഇറക്കാൻ.
വാസ്തവമിതാണ്, ക്ലിമ്മീസ് അവിടെപ്പോയി വിമോചനം എന്നു വല്ലതും ഉച്ചരിച്ചാൽ ക്ലിമ്മീസിന്റെ ളോഹയും അവർ ഊരും എന്നുമാത്രമല്ല ശവശരീരമില്ലാതെ ഇവിടെ അന്ത്യകൂദാശകൾ നിർവ്വഹിക്കപ്പെടുകയും ചെയ്യുമായിരുന്നു. അപ്പോൾ കാര്യമിതാണ്, ഇതു കേരളത്തിലേ പറയാൻ പറ്റൂ. എന്തുകൊണ്ട്? കേരളത്തിലെ രണ്ടു മുന്നണികൾക്കും നേതൃത്വം നൽകുന്നത് മതേതര കക്ഷികളാണ്. കേരള സമൂഹത്തിൽ സ്വാധീനം ചെലുത്താൻ കഴിവുള്ള, കഴിഞ്ഞിട്ടുള്ള, രണ്ടൂമുന്നണികളുടേയും നേതൃത്വം മതേതരകക്ഷികളുടെ കയ്യിലാണ്. ഇവരുടെ ദശാബ്ധങ്ങളായുള്ള ഭരണത്തിന്റേയും സ്വാധീനത്തിന്റേയും ഫലമാണ് കേരളത്തിന്റെ മതേതര സാമൂഹ്യ ചട്ടക്കൂട്. ഇവിടെനിന്ന് ഏതു പുരോഹിതനും എന്തും പുലമ്പാം.
എന്നുവച്ചാൽ ക്ലിമ്മീസ് ആർക്കെതിരെയാണോ പുലമ്പുന്നത് അവർ തന്നെയാണ് ക്ലിമ്മീസിനു അതിനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചത്. അതായത് ഇരിക്കുന്ന കൊമ്പുമുറിക്കുന്ന മരം വെട്ടിയുടെ ചെയ്തിയും ക്ലിമ്മീസിന്റെ പുലമ്പലും വ്യത്യാസമില്ല.
ഏതു ഗവൺമ്മെന്റുവന്നാലും ഞ്ഞങളുടെ നയം ഇതുതന്നെ എന്നാണിവരുടെ സമീപനം. അതായത്, ഏതു ഗവൺമ്മെന്റായാലും അവരുടെ സ്വാശ്രയകോളേജുകൽ മുതലായ പ്രശ്നങ്ങളിൽ അവരുടെ നിയമങ്ങളാണ് അന്തിമമായിട്ടുള്ളത്. ഒരു ഗവൺമ്മെന്റിനും അക്കാര്യങ്ങളിൾ ഇടപെടാൻ പാടില്ല. അക്കാര്യങ്ങളിൽ അവർതന്നെ ഗവൺമ്മെന്റ്. ഒരു സമാന്തര ഗവൺമ്മെന്റ്. ഇതുതന്നെയാണ് പാക്കീസ്താനിൽ താലിബാന്റെ നിലപാടും. ഒരു സമാന്തര ഗവൺമ്മെന്റ്.
അങ്ങിനെയൊരു സമാന്തര ഗവൺമ്മെന്റ് കേരളത്തിൽ വേണോ വേണ്ടായ്യോ എന്ന് കേരള ജനത ചിന്തിക്കണം. ഇതു ഭാവിയിൽ വലിയ ദേശീയ സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കും. ഇവരെ സംസ്ഥാന ഗവൺമ്മെന്റുകൾക്കോ കേന്ദ്രഗവൺമ്മെന്റിനോ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ഇവരെ നിയന്ത്രിക്കുന്നവർ ഇന്ത്യക്കു വെളിയിലാണ്. ഈ അവസരത്തിൽ മന്ത്രി ബേബി ചോദിച്ച ചോദ്യം വളരെ പ്രസക്തമാണ്. വിമോചന സമരം ഒഴിവാക്കുന്നതാണ് നല്ലെതെന്നുപറയുന്നവർ അവരുടെ അരമനയിലെ വിദേശ കറൻസികളുടെ കൂമ്പാരത്തെയല്ലേ തുറന്നു കാണിക്കുന്നത്?
Comments :
0 comments to “മന്ത്രിയും മാർ ക്ലിമ്മീസും.”
Post a Comment